മട്ടന്നൂരില്‍ പരിശോധന ശക്തമാക്കി പോലീസ്

കോവിഡ് വ്യാപകമായതോടെ മട്ടന്നൂരില്‍ പോലീസ് പരിശോധന ശക്തമാക്കി. പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. മട്ടന്നൂര്‍ നഗരസഭയില്‍ ഉള്‍പ്പെടെ കോവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.കോവിഡ് ബോധവത്കരണം ഉള്‍പ്പെടെയാണ് പോലീസ് നടത്തുന്നത്. മട്ടന്നൂര്‍ സിഐ കെ.കെ.ബിജുവിന്‍റെ നേതൃത്വത്തില്‍ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞാണ് കോവിഡ് പ്രോട്ടോകോള്‍ ലഘനം നടത്തുന്നവരെ കണ്ടെത്തുന്നത്.